മഹല്ലുകമ്മിറ്റിയുടെ ഊരുവിലക്ക്
എൻ്റെ സ്വന്തം അനുഭവം മുമ്പു പറഞ്ഞതാണെങ്കിലും ആവർത്തിക്കുന്നു. ബാപ്പ മരിച്ചതിനു പിറ്റേന്നു മഹല്ലുകമ്മിറ്റി കൂടി എനിക്കെതിരെ ഊരുവിലക്കു തീരുമാനിച്ചു,തീരുമാനം അറിയിക്കാൻ വീട്ടിലെത്തിയ കമ്മിറ്റി പ്രതിനിധികൾ എൻ്റെ ഉമ്മയോടു മകൻ വേണോ ദീൻ.